Monday

പ്രമേഹം: അറിയേണ്ട ചില കാര്യങ്ങൾ

ഡോ.എസ് .രാധാകൃഷ്ണൻ റിസർച്ചർ ഇൻ 
ഡയബറ്റിസ്
കൺസൾട്ടന്റ് SDPCF
ഫോൺ:9447698513



പ്രമേഹരോഗമെന്നാൽ എന്ത്, എത്രതരം?
ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ അളവ് തുലോം കുറഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹരോഗം എന്ന് അറിയപ്പെടുന്നത്.
പ്രമേഹരോഗം പലതരത്തിലുണ്ട്. പ്രധാനമായും രണ്ട് തരമാണുള്ളത്.
1.  ടൈപ്പ് വൺ ഡയബറ്റിസ് (ഈ വിഭാഗത്തിൽ ജന്മനാ തന്നെ ഇൻസുലിൻ ഉത്പാദനം തുലോം കുറയുകയോ ഒട്ടുമേ ഇല്ലാതിരിക്കുകയും ചെയ്യുന്നു).
2.  ടൈപ്പ് ടു ഡയബറ്റിസ് (ഈ വിഭാഗത്തിൽ വരുന്ന രോഗികൾക്ക് പ്രായപൂർത്തിയായതിന് ശേഷം ഇൻസുലിന്റെ ഉത്പാദനം കുറയുകയോ ഇൻസുലിൻ പ്രതിരോധം ശരീരത്തിൽ സംഭവിക്കുകയോ ചെയ്യുന്നു).
രോഗലക്ഷണങ്ങൾ
തുടർച്ചയായ ക്ഷീണം, അമിത വിശപ്പ്, കാരണം ഇല്ലാതെ ശരീരഭാരം കുറയുക തുടങ്ങിയവയാണ് പ്രമേഹ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അച്ഛനോ അമ്മയ്‌ക്കോ പ്രമേഹരോഗമുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണ്.

ഇൻസുലിൻ  എന്നാൽ എന്താണ്?
ഇൻസുലിൻ എന്നത് നമ്മുടെ പാൻക്രിയാസ് ആഗ്നേയഗ്രന്ഥി) ഉത്പാദിപ്പിക്കുന്ന, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിർത്തുന്ന ഒരു ഹോർമാണാണ്. നമ്മുടെ ശരീരത്തിന് ദിവസം മുഴുവൻ സ്ഥായിയായ അളവിൽ ഗ്ലൂക്കോസ്ആവശ്യമാണ്.  ഈ ഗ്ലൂക്കോസ് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. ഇൻസുലിൻ നമ്മുടെ ശരീരത്തിലെ കോശങ്ങളെക്കൊണ്ട് രക്തത്തിൽ നിന്ന് ഈ ഗ്ലൂക്കോസിനെ വലിച്ചെടുക്കുകയും അതിനെ ഊർജമാക്കി മാറ്റുകയും ചെയ്യുന്നു.

ഇൻസുലിന്  പാർശ്വ  ഫലങ്ങളുണ്ടോ?
മറ്റെല്ലാ മരുന്നുകളെയും പോലെ ഇൻസുലിനും പാർശ്വഫലങ്ങൾ സൃഷ്ടിച്ചേയ്ക്കാം.  കുത്തിവയ്ക്കുന്ന ഇൻസുലിൻശരീരത്തിന് ആവശ്യമുള്ളതിൽ കൂടുതലാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് പോയേക്കാം.
 ഇൻസുലിൻ കുത്തിവയ്ക്കുന്ന സ്ഥലത്തിനു ചുറ്റും ചുവപ്പ് നിറം, തടിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടായേക്കാം.
ഹൈപ്പോഗ്ലൈസീമിയ എന്നാൽ എന്താണ്?
ഹൈപ്പോഗ്ലൈസീമിയ എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 മില്ലിഗ്രാം/ഡിഎൽ-ൽ കുറവാകുന്ന അവസ്ഥയാണ്. ഭക്ഷണം കഴിക്കാതിരിക്കുക. മരുന്നിന്റെ അളവ് വർദ്ധിക്കുക. 
കഠിനമായി വ്യായാമം ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ ഇത് സംഭവിക്കാം. 
ഹൈപ്പോഗ്ലൈസീമിയുടെ ലക്ഷണങ്ങൾ വിയർക്കൽ കാഴ്ച മങ്ങൽ, തളർച്ച, തലവേദന, ഹൃദയമിടിപ്പിൽ വർദ്ധന മുതലായവ ഉൾപ്പെടാം.